ആലത്തൂര്‍: ചിറ്റിലഞ്ചേരി മുതുക്കുന്നി പാടത്തിന് സമീപം വയോധികയുടെ നാല് പവന്റെ സ്വര്‍ണ മാല കവര്‍ന്ന കേസിലെ പ്രതി കടമ്പിടി നെല്ലിയാംപാടം രാജേഷിനെ (32) ആലത്തൂര്‍ പൊലീസ് പിടികൂടി. സെപ്റ്റംബര്‍ 29ന് രാവിലെ 7.30നാണ് സംഭവം നടന്നത്. മുതുകുന്നിയില്‍ വേശന്റെ ആഭരണമാണ് നഷ്ടപ്പെട്ടത്. ഫോണ്‍ വിളിയും, സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചാണ് പ്രതിയെ ഇന്നലെ കടമ്പിടിയില്‍ നിന്ന് പിടികൂടിയത്.


Similar News
ആലത്തൂരില്‍ ഒറ്റയ്ക്ക് ഷെഡില്‍ കഴിയുന്ന വയോധികയെ പീഡിപ്പിക്കാൻ ശ്രമം; ബിജെപി പ്രവര്‍ത്തകനെതിരെ കേസ്
കാറിൽ കടത്തിക്കൊണ്ടുവന്ന 22.794 ഗ്രാം മെത്താഫെറ്റമിനുമായി വാണിയമ്പാറ സ്വദേശി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ
ഉറങ്ങിക്കിടന്ന സ്തീയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല കവർന്ന സംഭവത്തിൽ പ്രതിക്ക് ഒരു വർഷം കഠിനതടവും, 10000 രൂപ പിഴയും.