ആലത്തൂർ: ഒരാളുടെ മരണത്തിന് കാരണമായ ബസപകടത്തിലെ ബസ് ജാമ്യത്തിലിറക്കാൻ കോടതി ഉത്തരവുമായി എത്തിയ അഭിഭാഷകനും, ആലത്തൂർ എസ്.ഐ.യുമായി ഉണ്ടായ വാക്കുതർക്കം സംബന്ധിച്ച കേസിൽ ആലത്തൂർ സി.ഐ. ഇന്നലെ ആലത്തൂർ മജിസ്ട്രേറ്റിനുമുന്നിൽ ഹാജരായി. വകുപ്പുതല പരിശീലനത്തിലായതിനാൽ എസ്.ഐ. സമൻസ് കൈപ്പറ്റുകയോ, കോടതിയിൽ ഹാജരാകുകയോ ചെയ്തില്ല. ഇരുവരോടും 17-ന് മറുപടിയും ആക്ഷേപവും അറിയിക്കാൻ കോടതി നിർദേശിച്ചു.
വക്കീലും-എസ്.ഐ.യും തർക്കം; സി.ഐ. കോടതിയിൽ ഹാജരായി.

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.