നെന്മാറ: ഓഗസ്റ്റ് 31-ന് സുധാകരൻ്റെ ഭാര്യ സജിതയെ ചെന്താമര കൊലപ്പെടുത്തിയ കേസ് ശനിയാഴ്ച്ച പാലക്കാട് സെഷൻസ് കോടതി പരിഗണിക്കും. അന്വേഷണസംഘത്തിന്റെ കുറ്റപത്രം പ്രതിയെ വായിച്ചുകേൾപ്പിക്കുന്ന നടപടി ശനിയാഴ്ച ഉണ്ടായേക്കും. കേസിൽ ശാസ്ത്രീയപരിശോധനാഫലങ്ങൾ ലഭിക്കാൻ വൈകിയതാണ് വിചാരണ വൈകാൻ കാരണം. ഈ കേസിൽ വിചാരണത്തടവുകാരനായിരിക്കെ ജാമ്യത്തിലിറങ്ങിയാണ് ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയത്. രണ്ടാമത്തെ കേസിൽ അറസ്റ്റിലായശേഷം ആദ്യത്തെ കേസിലെ ജാമ്യം കോടതി റദ്ദാക്കുകയുംചെയ്തു.
നെന്മാറ സജിത വധക്കേസ് ഇന്ന് പരിഗണിക്കും.

Similar News
ആലത്തൂരില്‍ ഒറ്റയ്ക്ക് ഷെഡില്‍ കഴിയുന്ന വയോധികയെ പീഡിപ്പിക്കാൻ ശ്രമം; ബിജെപി പ്രവര്‍ത്തകനെതിരെ കേസ്
കാറിൽ കടത്തിക്കൊണ്ടുവന്ന 22.794 ഗ്രാം മെത്താഫെറ്റമിനുമായി വാണിയമ്പാറ സ്വദേശി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ
ഉറങ്ങിക്കിടന്ന സ്തീയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല കവർന്ന സംഭവത്തിൽ പ്രതിക്ക് ഒരു വർഷം കഠിനതടവും, 10000 രൂപ പിഴയും.