ആലത്തൂര്‍: ചിറ്റിലഞ്ചേരി മുതുക്കുന്നി പാടത്തിന് സമീപം വയോധികയുടെ നാല് പവന്റെ സ്വര്‍ണ മാല കവര്‍ന്ന കേസിലെ പ്രതി കടമ്പിടി നെല്ലിയാംപാടം രാജേഷിനെ (32) ആലത്തൂര്‍ പൊലീസ് പിടികൂടി. സെപ്റ്റംബര്‍ 29ന് രാവിലെ 7.30നാണ് സംഭവം നടന്നത്. മുതുകുന്നിയില്‍ വേശന്റെ ആഭരണമാണ് നഷ്ടപ്പെട്ടത്. ഫോണ്‍ വിളിയും, സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചാണ് പ്രതിയെ ഇന്നലെ കടമ്പിടിയില്‍ നിന്ന് പിടികൂടിയത്.

Similar News
ഉറങ്ങിക്കിടന്ന സ്തീയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല കവർന്ന സംഭവത്തിൽ പ്രതിക്ക് ഒരു വർഷം കഠിനതടവും, 10000 രൂപ പിഴയും.
24ാം വയസ്സില്‍ വീടിന് പുറത്ത് സ്വന്തം ഫ്ളാറ്റ് വാങ്ങി കഞ്ചാവ് വില്‍പ്പന; ഒടുവില്‍ കുടുക്കി ആലത്തൂര്‍ പൊലീസ്.
പാലക്കാട് നഗരത്തിൽ ഇന്ന് രാവിലെ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ആളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.