നെന്മാറ: ഓഗസ്റ്റ് 31-ന് സുധാകരൻ്റെ ഭാര്യ സജിതയെ ചെന്താമര കൊലപ്പെടുത്തിയ കേസ് ശനിയാഴ്ച്‌ച പാലക്കാട് സെഷൻസ് കോടതി പരിഗണിക്കും. അന്വേഷണസംഘത്തിന്റെ കുറ്റപത്രം പ്രതിയെ വായിച്ചുകേൾപ്പിക്കുന്ന നടപടി ശനിയാഴ്‌ച ഉണ്ടായേക്കും. കേസിൽ ശാസ്ത്രീയപരിശോധനാഫലങ്ങൾ ലഭിക്കാൻ വൈകിയതാണ് വിചാരണ വൈകാൻ കാരണം. ഈ കേസിൽ വിചാരണത്തടവുകാരനായിരിക്കെ ജാമ്യത്തിലിറങ്ങിയാണ് ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയത്. രണ്ടാമത്തെ കേസിൽ അറസ്റ്റിലായശേഷം ആദ്യത്തെ കേസിലെ ജാമ്യം കോടതി റദ്ദാക്കുകയുംചെയ്തു.
നെന്മാറ സജിത വധക്കേസ് ഇന്ന് പരിഗണിക്കും.

Similar News
വടക്കഞ്ചേരിയില്‍ വിഷു തിരക്ക് മുതലെടുത്ത് മോഷണം; വധുവിൻ്റെ വസ്ത്രങ്ങളങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ.
കാരപൊറ്റ പട്ടികാളി അയ്യപ്പൻ കാവിൽ ക്ഷേത്രത്തിൽ മോഷണം.
പൊലീസിന് ആശ്വാസം, മൂന്ന് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ മുത്തപ്പന്റെ വയറ്റില്‍ നിന്ന് തൊണ്ടിമുതല്‍ പുറത്തെത്തി.